Tuesday 20 October 2009

കാലത്തിന്‍ കണ്ണാടിയില്‍

-->
വര്‍ണ വസ്ത്രങ്ങലെന്തിന്?
നിത്യജീവിത സത്യദീപത്ത്തിന്‍ പാതയില്‍.
കര്‍മക്ഷേത്രമാം മനസ്സില്‍ അന്ധകാരത്തിന്‍ കരട് വീണുവോ?
കണ്ണാടിയാകുന്നു സമൂഹം എന്‍ മുന്നില്‍
കര്‍മങ്ങള്‍ നിരവേട്ടിടുമ്പോള്‍.
ദൃഷ്ടി തന്‍ കൂര്‍ത്ത ശരങ്ങള്‍ തളക്കുന്നേന്‍ കരളില്‍.
വാര്‍ത്തിടുന്ന ധര്‍മ വിഗ്രഹത്തില്‍
മായത്തിന്‍ കറ പുരണ്ടുവോ?
സത്യത്തിന്‍ നാഥന്മാരെവിടെ?
ചതി തന്‍ വര്‍ണശോഭയില്‍ ആനന്തരകുന്നു നാം.
നല്ല വാക്കുകള്‍ വിരളമായി,സത്യധര്‍മങ്ങള്‍ വിരളമായി
സ്നേഹ വാത്സല്യങ്ങള്‍ വിരളമായി
സര്‍വധിപനം അങ്ങുമാത്രം.......അങ്ങുമാത്രം..

Tuesday 13 October 2009

മുരടിപ്പ്‌

രണ കാഹളം മുഴങ്ങുമ്പോഴും മനുഷ്യനില്‍,
മരിക്കത്തതൊമന്നുമത്രമ് മനസ്.
മുരടിക്കുന്ന വള്ളിച്ചെടികള്‍ മനസ്
പടരാതെ മുരടിക്കും ചിലരില്‍.
നല്കുക ജലവും ലവണവും അതിന്റെ പൂര്‍ണതക്ക്.
ആവില്ല ഒരിക്കലും അത് പൂര്‍ണതയില്‍.
കാരണം മനസ് അനശ്വരമല്ലേ.
നശ്വരമവില്ലതൊരിക്കലുമ് നാം ശ്രമിക്കുകിലും.
മനസിന്റെ വികാസം മാത്രം മനുഷ്യനവശ്യം.
അതുമാത്രം അവനെ വിജയത്തിലേക്ക് നയിക്കും.
പരാജയത്തിന്റെ ലഹരി പാനം ചെയ്തവര്‍ക്ക്‌
ഒരിക്കലും വിജയത്തിന്റെ ഗന്ധം ആസ്വദിക്കനവുന്നില്ല
കാരണമെന്ത്?
ഒന്നുമാത്രം,അതിരുകടന്ന ആധുനികത.
ആലസ്യം നശിച്ചവനിലും ആവശ്യം നശിക്കുന്നില്ല.
ആവശ്യങ്ങള്‍ നെടാത്തവന് ആശ്രയം ഒന്നുമാത്രം
ആത്മഹത്യ (ആധുനിക മാര്‍ഗം).
അങ്ങനെ അവന്‍ അനന്തതയില്‍ ലയിക്കുന്നു.

വന്ചിക്കാരന്‍

ചാലുകള്‍
നനവുള്ള ചാലുകള്‍,
കന്നീരിന്റുപ്പുള്ള ചാലുകള്‍,
എവിടെയും
ത്രിസന്ധ്യക്കും
രാവിലും
പ്രഭാതത്തിലും
സമയഭേടമില്ലാതെ
ഒരാള്‍ തുഴയുന്നു
അതിലൂടെ ,
ഒരു വഞ്ചി
ലക്ഷ്യത്തിലേക്ക്
ഏതെന്നറിയില്ല
ശ്രമിക്കുന്നില്ലന്നു സത്യം
താത്പര്യമില്ല
എങ്കിലും തുഴയുന്നു
പന്കയമില്ലാതെ
അറിയില്ല ,
ഈ തുളയുള്ള വഞ്ചി എവിടെ എത്തുമെന്ന് .